Posts

Showing posts with the label സാന്ത്വനം-കൗണ്‍സലിംഗ്

(523) കൗൺസലിങ്ങ് കോഴ്സ് ഉപേക്ഷിച്ച കഥ

Image
ബിനീഷ് തന്റെ ജില്ലയിലുള്ള യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സിന് ചേരാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി മലയാളത്തിലുള്ള മികച്ച നാലഞ്ച് കൗൺസലിങ്ങ് പുസ്തകങ്ങൾ വാങ്ങി വായിച്ചു. അവന് അതെല്ലാം നന്നേ ബോധിച്ചു. കാരണം, മനസ്സു വിഷമിച്ചിരിക്കുന്ന ആളുകളെ ആശ്വസിപ്പിക്കാൻ പറ്റുന്ന വിശിഷ്ടമായ ജോലിയാണല്ലോ ഇത്. മാത്രമല്ല, ഇക്കാലത്ത് പ്രശ്നങ്ങളും കിട മൽസരങ്ങളും കൂടി വരികയുമാണ്. അങ്ങനെ, യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സ് പുതിയ ബാച്ച് അഡ്മിഷന്റെ സമയമായി. ബിനീഷ് പഠന രംഗത്തു നിന്നും വിട്ടു നിന്നിട്ട് കുറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു മധ്യവയസ്ക്കനു പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടായേക്കാം. എന്നാൽ, അതിനു മുൻപ് ഒന്നു റിലാക്സ് ചെയ്യാൻ പോയേക്കാമെന്ന് തോന്നി. ആ ഞായറാഴ്ച ലുലുമാളിലേക്ക് സകുടുംബം കാറു വിട്ടു. അവിടെ ചെന്നപ്പോൾ ഭാര്യയും മോളും മമ്മിയും കൂടി ഏതോ തുണിത്തരങ്ങൾ വാങ്ങാൻ കടയിൽ കയറി. എന്റെ സെലക്ഷന് അവിടെ കാര്യമില്ലാത്തതു കൊണ്ട് നടുത്തളത്തിലെ ഒരു സീറ്റിലിരുന്നു.  അടുത്ത സീറ്റിൽ ഫോണിൽ തല കുമ്പിട്ടിരുന്ന ആളെ കണ്ട് പൊടുന്നനെ സന്തോഷം ഇരട്ടിയായി. അത് തന്റെ കോളജിൽ സീനിയർ ആയി പഠിച്ച മിടുക്കനായ സന്തോഷ്. അദ്ദേഹത്ത...

പറയേണ്ടത് പറയണം!

Image
Malayalam eBooks for personality development, read online free stories! പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്ത് മാൻ, കാട്ടുപന്നി, മയിൽ, കാട്ടുപോത്ത് എന്നിവയെ വേട്ടയാടാൻ പാടില്ലെന്ന് ശൂരപാണി രാജാവിന്റെ കല്പനയുണ്ടായിരുന്നു. ചിന്തിക്കുക.. അക്കാലത്ത്, അവിടെയുള്ള ആശ്രമത്തിലെ ഗുരുജിയുടെ ശിഷ്യന്മാർ അല്പം പിശകായിരുന്നു. ഗുരുജിയുടെ ശ്രദ്ധ കുറഞ്ഞാൽ തെറ്റു ചെയ്യാൻ തക്കം പാർത്തിരിക്കും. ഒരിക്കൽ, ഗുരുജിക്ക് ഒരാഴ്ച നടപ്പു യാത്രയുള്ള ദിക്കിലേക്ക് പോകണമായിരുന്നു. ആ ദിനങ്ങൾ ശിഷ്യന്മാർക്ക് അർമാദിക്കാൻ കിട്ടിയ സുവർണ്ണാവസരമായി. നാലാം ദിവസം കാട്ടിലെ മാനിനെ വേട്ടയാടാൻ ശിഷ്യന്മാർ തീരുമാനിച്ചു. അവർ ഒരെണ്ണത്തിനെ വളയാൻ നോക്കിയെങ്കിലും വേട്ടയാടി പരിചയമില്ലാത്തതിനാൽ മാൻ കബളിപ്പിച്ച് ഓടിക്കൊണ്ടിരുന്നു. ശിഷ്യന്മാർ പിറകെയും. അങ്ങനെ ഓടിയോടി കാടിന്റെ അതിർത്തിഗ്രാമത്തിലെ കൊട്ടാരപണ്ഡിതന്റെ പറമ്പിൽ മാൻ പാഞ്ഞുകയറി ഒരു വലിയ കുഴിയിൽ വീണു. ശിഷ്യന്മാർ മരവള്ളി കൊണ്ട് കുടുക്കുണ്ടാക്കി മാനിനെ കയറ്റാൻ നോക്കുന്നത് പണ്ഡിതന്റെ ശ്രദ്ധയിൽ പെട്ടു . അവരുടെ വസ്ത്രധാരണം നോക്കിയപ്പോൾത്തന്നെ ഗുരുജിയുടെ ശിഷ്യന്മാരെന്ന് പണ്ഡിതനു പിടികിട്ടി. ഏറെക്കാല...

പെൻസിൽ പറഞ്ഞ കഥ

Image
MALAYALAM EBOOK FOR PERSONALITY DEVELOPMENT ഉണ്ണിക്കുട്ടന്റെ സ്റ്റഡി ടേബിളിൽ ഒരു പെൻഹോൾഡർ ഇരിപ്പുണ്ടായിരുന്നു. അതിനുള്ളിൽ ഒരു പെൻസിലും പേനയും ചങ്ങാതിമാരായിരുന്നു. അവർ തമ്മിൽ സംസാരിക്കുകയായിരുന്നു: "എടോ, പെൻസിൽ... നീ കുറച്ചു ദിവസമായി പണിക്കൊന്നും പോകുന്നില്ലേ?" "ഓ....എന്തു പറയാനാ, ഉണ്ണിക്കുട്ടന് നിന്നെ മതിയല്ലോ. ഗമയിൽ ഷർട്ടിന്റെ പോക്കറ്റിൽ കുത്തി നടക്കുന്നതു കാണാമല്ലോ '' "എനിക്കു വലിയ ഇഷ്ടമുണ്ടായിട്ടില്ല. വെറുതെ എന്നെ ദുരുപയോഗം ചെയ്യുകയാണ്. അവൻ ക്ലാസിലിരിക്കുമ്പോൾ വെറുതെ എന്നെ കുത്തി വരച്ച് മഷി തീർത്തു കൊണ്ടിരിക്കും. മഷി തീർന്നാൽ റീഫിൽ മാറ്റിയിടാതെ പുതിയത് വാങ്ങും. പിന്നീട്, എന്റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും'' പെൻസിൽ പറഞ്ഞു - "നിന്റെ മഷിക്ക് തെളിഞ്ഞ നീലനിറമുള്ളതു കൊണ്ട് എന്റെ കറുപ്പു മഷിയെ ഭയങ്കര അവഗണനയാണ് " മിസ്റ്റർപേന: "എടാ, അങ്ങനൊന്നും വിചാരിക്കേണ്ട. ഒരു ചിത്രം വരയ്ക്കണമെങ്കിൽ നിന്റെ സഹായം വേണം. എന്റെ മഷി മായ്ക്കാൻ പറ്റില്ലല്ലോ" മിസ്റ്റർപെൻസിൽ: "നീ പറഞ്ഞതു ശരിയാണ്. കഴിഞ്ഞ ആഴ്ച ഉണ്ണിക്കുട്ടൻ സ്കൂളിൽ എന്നെ ബോക്സിലാക്കി കൊ...

മനുഷ്യരുടെ അത്യാർത്തി!

ഒരു കാലത്ത്, സിൽബാരിപുരംദേശമാകെ കാടുപിടിച്ചു കിടക്കുകയായിരുന്നു. എങ്കിലും, അതിനിടയിൽ മനുഷ്യവാസമുള്ള ചില ഗ്രാമങ്ങളുമുണ്ടായിരുന്നു. അയൽദേശമായ കോസലപുരംദേശവുമായി വേർതിരിച്ചിരുന്നത് രാജമല എന്നാരു പടുകൂറ്റൻ മലയായിരുന്നു. അതിന്റെ അടിവാരത്തിൽ പാറ പൊട്ടിക്കുന്ന പണിയായിരുന്നു കിട്ടുണ്ണിയുടേത്. അവൻ കരുത്തനാണ്. എന്നിരുന്നാലും, കുറെ വർഷങ്ങൾ പണിയെടുത്തപ്പോൾ അയാൾക്ക് ആ ജോലിയോടു വെറുപ്പായിത്തുടങ്ങി. അങ്ങനെ, മരം വെട്ടുന്ന പണിയായി പിന്നീട്. ഒരു ദിനം- അയാൾ വലിയൊരു ഇലഞ്ഞിമരത്തിന്റെ കീഴിൽ വന്ന് വേരു തെളിക്കാൻ വേണ്ടി കാട്ടുവള്ളിയും പള്ളയും മാറ്റിത്തുടങ്ങി. വേരിൽ മഴു ഓങ്ങിയപ്പോൾ - "ഹേയ്.... മനുഷ്യാ... അരുത്.. ഈ മരം വെട്ടരുത് !" അയാൾ മുകളിലേക്കു നോക്കിയപ്പോൾ ഞെട്ടി! അതു വനദേവതയായിരുന്നു! തന്റെ കയ്യിൽ അപാരമൂർച്ചയുള്ള മഴുവിൽ മുറുകെ പിടിച്ചു കൊണ്ട് കിട്ടുണ്ണി പറഞ്ഞു - "സാദ്ധ്യമല്ല, ഞാൻ ഇതു തന്നെ വെട്ടും, കഴിഞ്ഞ പത്തു വർഷമായി പാറ പൊട്ടിച്ച് ഞാൻ കഷ്ടപ്പെട്ടപ്പോൾ വനദേവത എവിടെയായിരുന്നു ?" വനദേവത വിനീതയായി പറഞ്ഞു - "ഞാൻ കഴിഞ്ഞ നൂറു വർഷമായി ഐശ്വര്യത്തോടെ കുടിയിരിക്കുന്ന ഇലഞ്ഞിമരമാണിത്. എന്റെ ...

കള്ളം പറയുന്നവർ സംശയാലുക്കൾ!

ബിനീഷ് തന്റെ പുതിയ ജോലിക്കാര്യം തറവാട്ടിൽ അറിയിച്ചു. അവരാകട്ടെ, ഒരു കുറ്റവാളിയെ നോക്കുന്ന തരത്തിൽ സംശയത്തിന്റെ മുനയൊളിപ്പിച്ച ചോദ്യങ്ങളുടെ ശരവർഷം നടത്തി. അന്നേരം ബിനീഷ് ചിന്തിച്ചു - താൻ കള്ളം പറഞ്ഞ് ഇവരെ പറ്റിക്കാറില്ലല്ലോ? പൊങ്ങച്ചം പറയാറുമില്ല. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലുള്ള സുഖിക്കാത്ത സംസാരം? കുറച്ചു മാസങ്ങൾ കഴിഞ്ഞ് ലൈബ്രറിയിലെ ഒരു മാസികയിൽ വന്ന മനശ്ശാസ്ത്ര ലേഖനം ബിനീഷിന്റെ കണ്ണിലുടക്കി. അത് ഇപ്രകാരമായിരുന്നു- നാം എന്തെങ്കിലും സ്വയംനേട്ടമുള്ള കാര്യം ഒരു വ്യക്തിയോടു പറയുമ്പോൾ തിരികെ അനേകം സംശയങ്ങൾ ഉന്നയിച്ചാൽ ചില കാര്യങ്ങൾ ആ വ്യക്തിയുടെ മനസ്സിൽ കാണും. ഒന്ന് - മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടി /അസൂയ/ ഇടുങ്ങിയ ചിന്താഗതി. രണ്ട് - കേട്ടതു സത്യമാണോ എന്നറിയാനുള്ള സിബിഐ ചോദ്യങ്ങൾ പുറത്തു വിടുന്ന അശുഭം അല്ലെങ്കിൽ നെഗറ്റീവ് എനർജി. ചെറു കാര്യങ്ങൾക്കു വരെ കള്ളവും പൊങ്ങച്ചവും പറയുന്ന സ്വഭാവക്കാർ മറ്റുള്ളവർ പറയുന്നതും അങ്ങനെയെന്ന് സംശയിക്കും! മൂന്ന് - മറ്റുള്ളവരോടു പറഞ്ഞു നടക്കാനുള്ള വിവരം ശേഖരിക്കൽ. നാം പറയുന്ന കാര്യങ്ങളിലെ നല്ല അംശങ്ങളെ ഒതുക്കുകയും ചീത്ത കാര്യങ്ങളെ വലുതാക്കിയെടുക്കുകയും ചെയ...

ഇരുട്ടിന്‍ മറയത്ത്

സില്‍ബാരിപുരംഗ്രാമത്തിലെ ഒരു ആശ്രമം. ഒരിക്കൽ, ഗുരുജി തന്റെ ആശ്രമത്തിലെ രണ്ടു മുറികളിലേക്ക് മണ്ണെണ്ണ വിളക്കു കൊണ്ടു വയ്ക്കാൻ രണ്ടു ശിഷ്യന്മാരോടു പറഞ്ഞു. അവർ തിരികെയെത്തിയപ്പോൾ അദ്ദേഹം അന്വേഷിച്ചു - "നിങ്ങൾ ആ മുറിയിൽ എന്താണു കണ്ടത്?” ഒന്നാമത്തെ ശിഷ്യൻ പറഞ്ഞു - "കൂരിരുട്ടു നിറഞ്ഞ മുറി. വിളക്കിനു ചുറ്റും അതിനെ പേടിപ്പിക്കുന്ന ഇരുട്ട്. ചിലപ്പോൾ വിളക്ക് അണച്ചേക്കാൻവരെ കഴിവുള്ള ഇരുട്ട്!" ഇതേ ചോദ്യത്തിന് രണ്ടാമന്റെ ഉത്തരം മറ്റൊരു വിധത്തിലായിരുന്നു- "ആ മുറിയാകെ പ്രകാശിച്ച് സുന്ദരമായി കാണപ്പെടുന്നു. എന്റെ വിളക്കിന്റെ വെളിച്ചത്തെ ഇരുട്ടിനു പേടിയാണ്. വിളക്ക് മുന്നോട്ടു പോയപ്പോൾ ഇരുട്ടു പിറകോട്ടു പോയി ഒളിച്ചുകൊണ്ടിരുന്നു" അപ്പോള്‍, ഗുരുജി പറഞ്ഞു- “ഒരേസമയം, ഒരേ കാര്യത്തെ നമുക്കു നല്ലതായും ചീത്തയായും കാണാന്‍ സാധിക്കും. നാം പ്രകാശമുള്ള കണ്ണുകള്‍കൊണ്ടു നോക്കിയാല്‍ അവിടമാകെ പ്രകാശമായി ഭവിക്കും. അതേസമയം, അന്ധകാരമുള്ള കണ്ണുകള്‍ ഇരുട്ടിനെ ദര്‍ശിക്കും. അതിനാല്‍, സ്വന്തം കാഴ്ചപ്പാട് ആയിരിക്കും സുപ്രധാനം. അതാകട്ടെ, നിങ്ങളുടെ സ്വന്തം നിയന്ത്രണത്തിലും!" ചിന്തിക്കുക...   (Malayalam ...

9-ഇരുളും വെളിച്ചവും

Malayalam eBooks-512-counselling-9-irulum velichavum Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-512 is free.  Click here- https://drive.google.com/file/d/1Cm4HlkBGJGBco5ZkOGUrb8lg9zPhNXnf/view?usp=sharing

8-ഗുരുവും കള്ളനും

Malayalam eBooks-466-counselling-8-guruvum kallanum Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-466 is free.  Click here- https://drive.google.com/file/d/10qzRAEUlkimBNSM1XraxJJRBBZLiD5to/view?usp=sharing

7- സംശയാലുക്കള്‍

Malayalam eBooks-392-counselling-7-samshayalukkal Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-392 is free.  Click here- https://drive.google.com/file/d/19ELmWoKpbZMQfG80B73m1lcdDlYihP8h/view?usp=sharing

6-പുറപ്പാടിന്‍റെ സൂത്രം

Malayalam eBooks-386-counselling-6-purappadinte soothram Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-386 is free.  Click here- https://drive.google.com/file/d/1I9nN897DLkCrn2PedGxAhzvQPRgdOD43/view?usp=sharing

5-ആള്‍മാറാട്ടം

Malayalam eBooks-373-counselling-5-aalmaaraattam Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-373 is free.  Click here- https://drive.google.com/file/d/1PoZTQjtQZaZv9-8vrm5etSQU40tzwAE8/view?usp=sharing

4- മിസ്റ്റര്‍ പെന്‍സില്‍

Malayalam eBooks-317-counselling-4-mister pencil Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-317, Click here- https://drive.google.com/file/d/1pYf30MPkGrzbuQAhsziHTESkZrm1oR3K/view?usp=sharing

3-പണ്ഡിതന്‍റെ അറിവ്

Malayalam eBooks-312-counselling-3-pandithante arivu Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-312, Click here- https://drive.google.com/file/d/1PQT0pf8dPXwT_yyqYJ3cVnp1JFbqUH-y/view?usp=sharing

2- ആത്മഹത്യ ഒഴിവാക്കാം

Malayalam ebooks-306-santhwanam-counselling-2-'athmahathya ozhivakkam'. here, you may get some tips and tricks something  similar to counselling/advice. Also, short stories having some basic elements of psychology with a healing touch, soothing and refreshing life. This small book explains how to avoid suicide tendency. Author-Binoy Thomas, Price- FREE. സാന്ത്വനം-കൗണ്‍സലിംഗ്, മനശ്ശാസ്ത്രം, ഉപദേശം, കൗണ്‍സലിങ്ങ്,   ജീവിതത്തിലെ നേര്‍വഴി എന്നിവ പോലെ ഫലം ചെയ്യുന്ന ചെറുകാര്യങ്ങള്‍ കഥകളിലൂടെ മനസ്സിലാക്കാം. ആത്മഹത്യ പ്രവണത, നിരാശ, ശൂന്യത, അപകര്‍ഷബോധം, സ്വയം കുറ്റപ്പെടുത്തല്‍, ആത്മ പീഡനങ്ങള്‍ സഹിക്കുന്നവര്‍, ജീവിതം പരാജയപ്പെട്ടെന്നു തോന്നുന്നവര്‍, അലസത, മടി, നിഷ്ക്രിയ ജീവിതമുള്ളവര്‍...കൂടിവരികയാണ്. പ്രത്യാശയും നേര്‍ദിശയും ജീവിതവിജയവും ക്രിയാത്മകമായി കര്‍മപഥത്തില്‍ കൊണ്ടുവരുന്ന പരമ്പര.   'ആത്മഹത്യ ഒഴിവാക്കാം'   വായിക്കുക.  Online browser reading →download →offline reading of this safe Google Drive PDF file-306, Click here- https://drive.google.com/f...

സാന്ത്വനം-കൗണ്‍സലിംഗ്-1

eBooks-74-santhwanam-counselling-1-thadayana Author-Binoy Thomas, price-FREE. ഇന്ത്യയിലെ ഒരു മലയോര ഗ്രാമം. അവിടെ ഏകദേശം രണ്ടായിരത്തോളം ആളുകൾ ഒത്തൊരുമയോടെ പാർത്തിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഒരു പ്രശ്നത്തിലാണ്. പട്ടണത്തിലേക്കുള്ള കുടിവെളള പദ്ധതിക്കും അന്യദേശങ്ങളിലെ കൃഷികൾക്കുള്ള ജലസേചനത്തിനുമായി ഗ്രാമത്തിനു മുകളിലായി കുറച്ചകലെ പണികഴിച്ചിരുന്ന എരിപൊരിയണ എന്ന ജലാശയത്തിന്റെ നിർമ്മിതിക്ക് ചോർച്ച സംഭവിച്ചിരിക്കുന്നു. 999 വർഷം എന്ന സാങ്കല്പിക ആയുസ്സ് കല്പിച്ചിരിക്കുന്ന ഈ അണയാകട്ടെ, 99 വർഷം പോലും തികയുന്നതിനു മുൻപുതന്നെ ഭിത്തികളിൽ ചോർച്ച കാണിച്ചു തുടങ്ങിയിരിക്കുന്നു! സിമന്റ് ഉപയോഗിച്ചുള്ള നിർമാണം പ്രയോഗത്തിൽ വരുന്നതിനും മുന്നേയുള്ള ഇതിന്റെ നിർമാണത്തിൽ ചുണ്ണാമ്പ്-സുർക്കിയും മറ്റുമായിരുന്നു ഉപയോഗിച്ചത്. കാലപ്പഴക്കത്താൽ അത് കുറച്ചൊക്കെ വെള്ളത്തിനൊപ്പം ഒലിച്ചുപോയിരിക്കുന്നു! ഗ്രാമവാസികൾ ഇതിനെതിരെ സമരവും തുടങ്ങിയെങ്കിലും പുതിയ അണ നിർമിക്കാനുള്ള സാധ്യതയും വിരളമായിരുന്നു. അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഭീതി പടർന്നുതുടങ്ങി. ഈ ഗ്രാമത്തിലെ പെൺകുട്ടികൾ ദൂരദേശങ്ങളിലേക്ക് കടക്കാൻ വിവാഹം ...